Just In
- 12 hrs ago രണ്ടെണ്ണം സൂപ്പറാണ്! ഇൻഫിനിക്സ് നോട്ട് 40 സീരീസ് ലോഞ്ച് ചെയ്തു
- 14 hrs ago 25,000 രൂപയിലും അധികം ഓഫർ; എസ്24 അൾട്രയ്ക്കും എസ്23 അൾട്രയ്ക്കും മാത്രം പ്രത്യേകം ഓഫർ വിൽപനയുമായി സാംസങ്
- 15 hrs ago ചട്ടങ്ങൾ മാറ്റി, ഇനി ഈസിയായി സിം പോർട്ട് ചെയ്യാൻ സാധിക്കില്ല, പുതിയ സിം എടുക്കും മുമ്പ് ശ്രദ്ധിക്കേണ്ടവ
- 15 hrs ago സ്നാപ്ഡ്രാഗൺ 8 Gen 3 SoC-യുള്ള ആദ്യ ഫോൾഡബിൾ ഫോൺ; വിവോ എക്സ് ഫോൾഡ്3 സീരീസ് അടുത്തയാഴ്ച എത്തും
Don't Miss
- Sports IPL 2024: സഞ്ജു രോഹിത്തിനെപ്പോലെ, ക്യാപ്റ്റന്‍സി കിടു- താരതമ്യപ്പെടുത്തി ദ്രുവ് ജുറേല്‍
- News പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് പാലക്കാട്: വോട്ടർമാർക്കായി കരുതിവെച്ച വാഗ്ദാനം എന്ത്
- Movies 'മണിക്ക് കൊടുത്തതുകൊണ്ട് ഒരിക്കലും ലാലിന് ഒരു കുഴപ്പവും വരികയില്ല എന്നൊരു അഭിപ്രായമാണ് ഞാൻ പറഞ്ഞത്'
- Lifestyle സ്ത്രീകളെ അപകടത്തിലാക്കും അണുബാധകള്‍: അറിയേണ്ടത് ഇതെല്ലാം
- Automobiles കേന്ദ്ര ഇവി പോളിസിയിൽ സന്തോഷം അറിയിച്ച് ബ്രാൻഡുകൾ, ടെസ്ല എത്താൻ ഇനി വൈകില്ല
- Finance നിക്ഷേപത്തിന് ഉയർന്ന പലിശ വേണോ, നൽകാൻ പോസ്റ്റ് ഓഫീസ് റെഡിയാണ്, നോക്കുന്നോ
- Travel മലയാളികളേക്കാൾ പ്രിയം കർണ്ണാടകക്കാർക്ക്, കടലിനു നടുവിലെ കുളം!
വിദേശ ടെക് കമ്പനികളുടെ സെര്‍വറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും; ബി.ജെ.പി
ഇന്ത്യയില്‍ ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഗൂഗിള്‍, ഫേസ്ബുക്, യാഹു തുടങ്ങിയ കമ്പനികളുടെ സെര്‍വറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഇത് നടപ്പിലാക്കില്ല. കമ്പനികളുമായി ചര്‍ച്ച നടത്തിയ ശേഷം എല്ലാവര്ക്കും സ്വീകാര്യമായ നയം രൂപീകരിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ബി.ജെ.പിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗം നാഷണല്‍ കണ്‍വീനര്‍ വിനിത് ഗോയങ്ക പറഞ്ഞു.
നിലവില്‍ ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ അതതു കമ്പനികളുടെ മാതൃരാജ്യത്തെ സെര്‍വറുകളിലാണ് സൂക്ഷിക്കപ്പെടുന്നത്. ഇത് ഒട്ടും സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇവിടെതന്നെ സൂക്ഷിക്കാനുള്ള സംവിധാനം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഈ വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ യു.പി.എ സര്‍ക്കാറിന് സാധിച്ചില്ല എന്നും ഗോയങ്ക കുറ്റപ്പെടുത്തി.
വിദേശകമ്പനികള്‍ക്ക് ഇന്ത്യന്‍ നിയമം ബാധകമല്ല എന്ന ന്യായം പറഞ്ഞാണ് ഈ കമ്പനികള്‍ സെര്‍വറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ തയാറാകാത്തത്. എന്നാല്‍ നമ്മുടെ രാജ്യത്തുനിന്ന് ഈ കമ്പനികള്‍ ഭീമമായ വരുമാനമുണ്ടാക്കുമ്പോള്‍ എന്തുകൊണ്ട് നിയമം അംഗീകരിച്ചുകൂടാ എന്നാണ് നിയമ വിദഗ്ഖര് ചോദിക്കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470