Just In
- 1 hr ago ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- 3 hrs ago അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- 5 hrs ago ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- 19 hrs ago ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
Don't Miss
- News സത്യത്തില്‍ ആര് തമ്മിലാണ് മല്‍സരം; സംശയം തീരാതെ നേതാക്കള്‍, ശശി തരൂരിന്റെ മറുപടി വൈറല്‍
- Automobiles സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Lifestyle ചാണക്യനീതി: അര്‍ത്ഥപൂര്‍ണമായ ജീവിതം, മരണശേഷവും കുടുംബം സന്തോഷത്തോടെ
- Sports IPL 2024: 8ല്‍ 4ലും തോറ്റു, സിഎസ്കെയ്ക്ക് പ്ലേ ഓഫിലെത്താനാവുമോ? സാധ്യകള്‍ ഇങ്ങനെ
- Movies ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
നാസയില്‍ മലയാളിക്കുട്ടികള്‍
"അല്ലേലും മലയാളികള്‍ എല്ലായിടത്തും ഉണ്ടാവും" എന്ന് കളിയാക്കിയെങ്കിലും പറയാത്ത ആരുമുണ്ടാവില്ല. അത് ഭാഗ്യം കൊണ്ട് മാത്രമല്ല കുറച്ച് കഴിവും നമ്മള് മലയാളികളിലുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുട്ടികള്‍. കെന്നഡി സ്പേസ് സെന്റര്‍ നാസ സംഘടിപ്പിച്ച 3 ദിവസത്തെ വര്‍ക്ക്ഷോപ്പിലാണ് ഈ ചുണക്കുട്ടികള്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ച് നാസയുടെ അഭിനന്ദനങ്ങള്‍ നേടിയത്.
ഫോട്ടോ: മാതൃഭൂമി
പല രാജ്യങ്ങളില്‍ നിന്നുള്ള 40 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂളിലെ ഏഴ് വിദ്യാര്‍ത്ഥികളാണ് നാസയുടെ അംഗീകാരം കരസ്ഥമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളായ അര്‍ഷദ് ഹാരിസ്, അര്‍ഷക് ഹാരിസ്, അക്ഷയ് മുരുകേശ്, അമല്‍ ജാസ്, ക്രിസ് ഷെറിന്, എഡ്വിന് തോമസ്, റിച്ചി ജോയ് എന്നിവര്‍ക്കൊപ്പം ടീച്ചര്‍ കോ-ഓര്‍ഡിനേറ്ററും ടോക് എച്ച് പബ്ലിക് സ്കൂളിന്റെ വൈസ് പ്രിന്‍സിപ്പലുമായ മീര തോമസിനുമാണ് നാസയുടെ പ്രശസ്തിപത്രം ലഭിച്ചത്.
സ്വന്തമായി റോബോട്ടിക്ക് റോവര്‍ നിര്‍മ്മിച്ചതിന് പുറമേ ഇവര്‍ 'എന്‍ഐ ലാബ്-വ്യൂ'യെന്ന ടൂള്‍ ഉപയോഗിച്ച് നാസ രൂപകല്പന ചെയ്ത പാതയിലൂടെ ചലിപ്പിച്ചു. ആദ്യ രണ്ട് റൗണ്ടുകള്‍ക്ക് ശേഷം ചന്ദ്രന്റെ ഉപരിതലത്തിന് സമാനമായ ലൂണാര്‍ പാതയിലൂടെ റോബോട്ടിനെ സഞ്ചരിപ്പിച്ചാണ് ഈ കുട്ടികള്‍ വിജയികളായത്. 'ലെഗോ മൈന്ഡ്സ്റ്റോം എന്‍എക്സ്ടി2' എന്ന പ്രോഗ്രാമായിരുന്നു ഇവര്‍ അതിനുവേണ്ടി ഉപയോഗിച്ചത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470