Just In
- 1 hr ago അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- 3 hrs ago ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
- 16 hrs ago ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- 18 hrs ago വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
Don't Miss
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Automobiles ബ്രെസയും നെക്സോണും പോലെ കമ്പനിയിട്ട പേരുകളല്ല! സ്കോഡ എസ്യുവിക്ക് ജനങ്ങള്‍ നിര്‍ദേശിച്ച 10 പേരുകള്‍ കണ്ടോ...
- Movies 'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
ഡിഎന്‍എസ്ചേഞ്ചര്‍ വൈറസ് ബാധിച്ചത് 2.11 ലക്ഷം സിസ്റ്റങ്ങളെ
ഡിഎന്‍എസ്ചേഞ്ചര്‍ വൈറസ് മൂലം ഇന്റര്‍നെറ്റ് ആക്സസ് നഷ്ടപ്പെട്ടത് 2.11 ലക്ഷം സിസ്റ്റങ്ങളെ. ആഗോള ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വളരെ ചെറിയൊരു വിഭാഗത്തിനേ വൈറസ് ബാധ ഉണ്ടായിട്ടുള്ളൂ എന്നാണ് ഇന്റര്‍നെറ്റ് വേള്‍ഡ് സ്റ്റാറ്റ്സ് നല്കുന്ന കണക്ക്.
അമേരിക്കന്‍ ഏജന്‍സിയായ എഫ്ബിഐ ഇന്റര്‍നെറ്റ് ആക്സസ് സംബന്ധിച്ച് മുന്നറിയിപ്പ് നല്കിയ അന്തിമതിയ്യതി ഇന്നലെയാണ് അവസാനിച്ചത്. ഇതോടെ പ്രത്യേക സര്‍വ്വര്‍ സഹായവും എഫ്ബിഐ പിന്‍വലിച്ചു. തുടക്കത്തില്‍ ഈ മുന്നറിയിപ്പിനെ ഗൗരവമായെടുക്കാതെ ജൂലൈ 7,8 തിയ്യതികളിലാണ് ലോകത്തിലെ 230 കോടി വരുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഏറെ ജാഗ്രത പുലര്‍ത്തിയത്.
തിങ്കളാഴ്ച ആരംഭിച്ചപ്പോള്‍ തന്നെ എഫ്ബിഐ പ്രത്യേക ഇന്റര്‍നെറ്റ് സര്‍വ്വര്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കി. ഡിഎന്‍എസ്ചേഞ്ചര്‍ വൈറസിന്റെ ആക്രമണത്തിന് വിധേയമായ സിസ്റ്റങ്ങള്‍ക്ക് ഈ സര്‍വ്വര്‍ വഴിയാണ് എട്ട് മാസമായി ഇന്റര്‍നെറ്റ് ലഭിച്ചിരുന്നത്. യുഎസില്‍ ജൂലൈ 4 വരെ 45,600 സിസ്റ്റങ്ങളില്‍ ഈ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നു, ഞായറാഴ്ചയായപ്പോള്‍ അത് 41,800 സിസ്റ്റങ്ങളായി കുറഞ്ഞതായും എഫ്ബിഐ പറഞ്ഞു.
ആഗോളതലത്തില്‍ വലിയൊരു വിഭാഗം സിസ്റ്റങ്ങള്‍ ഈ പ്രശ്നത്തിന് കീഴില്‍ വരുമെന്ന് ഭയപ്പെട്ടിരുന്നു. പലരും മുന്നറിയിപ്പുകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചതുകൊണ്ട് ഇന്റര്‍നെറ്റ് നഷ്ടമാകാതെ രക്ഷപ്പെടുകയും ചെയ്തെന്നാണ് കരുതുന്നത്. ഇപ്പോള്‍ ഈ വൈറസ് സാന്നിധ്യം കണ്ടെത്തി സിസ്റ്റത്തെ സംരക്ഷിക്കാനുള്ള ടൂളുകള്‍ ലഭ്യമാണ്.
യുഎസിലെ ഇന്റര്‍നെറ്റ് സേവനദാതാക്കളായ എടി&ടിയും ടൈം വാര്‍നര്‍ കേബിള്‍സുമെല്ലാം അവരുടെ വരിക്കാര്‍ക്ക് ഇന്റര്‍നെറ്റ് ആക്സസ് തുടരാനുള്ള മാര്‍ഗ്ഗങ്ങള്‍ താത്കാലികമായി സജ്ജമാക്കിയിരുന്നു. ഈ വര്‍ഷാവസാനം വരെയാകും ഇത്തരം താത്കാലിക സേവനം ലഭിക്കുകയെന്നും എടി&ടി അറിയിക്കുന്നുണ്ട്. അതിനിടയില്‍ സിസ്റ്റങ്ങളിലെ വൈറസിനെ നീക്കം ചെയ്യേണ്ടത് ഉപയോക്താക്കളുടെ കടമയാണ്. ചില കമ്പനികള്‍ ഈ മാസത്തേക്ക് മാത്രമാണ് ഇത്തരം പിന്തുണ നല്‍കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470