പബ്‌ജി കളിക്കുവാനായി പുതിയ സ്മാർട്ഫോൺ എന്ന ആവശ്യം മാതാപിതാക്കൾ നിരസിച്ചതിനെ തുടർന്ന് 18 വയസുകാരൻ ആത്മഹത്യ ചെയ്‌തു. പബ്‌ജി കളിക്കുവാനായി പുതിയ സ്മാർട്ട്ഫോൺ വേണമെന്ന് നിർബന്ധം കുടുംബാംഗങ്ങൾ ഉടനടി നിരസിച്ചു, തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
പബ്‌ജി കളിക്കുവാനായി പുതിയ മൊബൈൽ ആവശ്യം വിസമ്മതിച്ചു, കൗമാരക്കാരൻ ആത്മഹത്യ ചെയ്‌തു
കുടുംബാംഗങ്ങൾ ആവശ്യം തള്ളിക്കളയുകയും, 20,000 രൂപയിൽ കുറഞ്ഞ സ്മാർട്ഫോൺ വാങ്ങികൊടുക്കാമെന്നും പറഞ്ഞു. എന്നാൽ ഇതും ഈ കൗമാരക്കാരൻ നിരസിക്കുകയായിരുന്നു, പോലീസ് പറഞ്ഞു.
മുംബൈയിലെ കുർള നെഹ്‌റു നഗറിലാണ് ഈ പതിനെട്ടുകാരൻ താമസിക്കുന്നത്, 37,000 രൂപ വിലവരുന്ന സ്മാർട്ഫോൺ വാങ്ങിച്ചുകൊടുക്കാത്തതിനെ തുടർന്നാണ് ഇങ്ങനെയൊരു കടുംകൈ ചെയ്യ്തത്.
കുടുംബാംഗങ്ങൾ ആവശ്യം തള്ളിക്കളയുകയും, 20,000 രൂപയിൽ കുറഞ്ഞ സ്മാർട്ഫോൺ വാങ്ങികൊടുക്കാമെന്നും പറഞ്ഞു. എന്നാൽ ഇതും ഈ കൗമാരക്കാരൻ നിരസിക്കുകയായിരുന്നു, പോലീസ് പറഞ്ഞു.
നിരാശയെത്തുടർന്ന്, ഈ പതിനെട്ടുകാരൻ ഒരു കയർ എടുത്ത് മുറിക്കുളിലെ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. പോലീസ് ഈ സംഭവം അപകടമരണമായി റിപ്പോർട്ട് ചെയ്തു. വിശദമായ അന്യോഷണം ഉടൻ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.
പബ്‌ജി അഥവാ 'പ്ലേയേഴ്സ് അനൗൻ ബാറ്റിൽ ഗ്രൗൺഡ്' ഒരു മൾട്ടീപ്ലയെർ ഗെയിമാണ്, ഇതൊരു 'അഡിക്ഷൻ' സൃഷ്ട്ടിക്കുന്ന ഒരു ഗെയിമെന്നാണ് റിപ്പോർട്ടുകൾ. ഈ ഗെയിമിന്റെ അമിതമായ ഉപയോഗം വിദ്യാർത്ഥികളുടെ പരീക്ഷാഫലത്തെ മോശമായരീതിയിൽ ബാധിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.