ജർമനിയിൽ ആപ്പിളിന്റെ ചില ഐഫോൺ മോഡലുകൾ നിരോധിക്കുന്നതിൽ വിജയിച്ച് ക്വാൾകോം. ചൈനയിലെ ഐഫോൺ നിരോധനത്തിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് ക്വാൽകോം ആപ്പിളിന് ഇപ്പോൾ ജർമനിയിൽ നിരോധനം നൽകിയത്. 10 ദിവസങ്ങൾക്ക് മുൻപാണ് ചൈനയിൽ ഐഫോണുകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
ആപ്പിൾ ഐഫോണുകൾക്ക് ജർമനിയിൽ നിരോധനം
ആപ്പിൾ പ്രൊട്ടക്ടഡ് ടെക്നോളജി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാൻ മ്യുണിച്ച് കോടതിക്ക് ഒരാളുടെയും വാദങ്ങൾ ആവശ്യമില്ലായിരുന്നു.
ക്രിസ്‌മസിന് മിക്ക ഐഫോണുകളും പാക്കുകളിൽ ആയിരിക്കും. എന്തായാലും, ആപ്പിൾ ഉത്പന്നങ്ങൾ എല്ലാം തന്നെ നിരോധിക്കുവാനായി ക്വാൽകോം 668.4 മില്യൺ യൂറോയുടെ ബോണ്ട് കവറാണ് നഷ്ടം സംഭവിച്ചാൽ അത് പരിഹരിക്കാനായി ഏർപ്പെടുത്തിയിരിക്കുന്നത്.
ആപ്പിൾ, ഫോണുകളിൽ ഊർജം സംരക്ഷിക്കുന്നതിനാവശ്യമായ സംവിധാനങ്ങളിൽ ലംഘനം നടത്തിയെന്നാണ് മ്യുണിച്ച് കോടതി അവകാശപ്പെടുന്നത്. ഐഫോൺ 7, ഐഫോൺ 8, ഐഫോൺ X എന്നി ഐഫോണുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ജർമനിയിലെ 4,300 ഷോപ്പുകളിലായി ഐഫോൺ മോഡലുകൾ ലഭ്യമാണെന്ന് ആപ്പിൾ കമ്പനി പറഞ്ഞു. ആപ്പിലിനിടയിൽ, രാജ്യത്തെ 15 ഷോപ്പുകൾ ഐഫോൺ 7, ഐഫോൺ 8 എന്നി മോഡലുകൾ വിലക്കില്ലായെന്നും, പക്ഷെ, ഐഫോൺ XS, ഐഫോൺ XS മാക്സ്, ഐഫോൺ XR തുടങ്ങിയ മോഡലുകൾ ലഭ്യമാണെന്നും കമ്പനി അറിയിച്ചു.
ചിപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രസ്താവിച്ച ആപ്പിളിന് നിർവ്വാഹമില്ലായിരുന്നു, എന്തെന്നാൽ അത് തുറന്നുപറഞ്ഞാൽ ആപ്പിളിന് നഷ്ടമാകാൻ പോകുന്നത് പല കമ്പനികളുമായുള്ള കരാറുകളായിരുന്നു.
ചിപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രസ്താവിച്ച ആപ്പിളിന് നിർവ്വാഹമില്ലായിരുന്നു, എന്തെന്നാൽ അത് തുറന്നുപറഞ്ഞാൽ ആപ്പിളിന് നഷ്ടമാകാൻ പോകുന്നത് പല കമ്പനികളുമായുള്ള കരാറുകളായിരുന്നു.
വയർലസ് ഉപകരണങ്ങൾ, നെറ്റ്‌വർക്ക് തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ആപ്പിളും, ക്വാൽകോമും ഇപ്പോൾ അടിയുണ്ടാകുന്നത്. അനുമതി പത്രത്തിനായി ക്വാൽകോം കൂടുതൽ തുക നിയമവിരുദ്ധമായി ചുമത്തുന്നതിനെ ആപ്പിൾ കുറ്റപ്പെടുത്തി. കൂടാതെ ക്വാൽകോം മറ്റുചില കാര്യങ്ങളിൽ പേറ്റന്റ് ഉപയോഗിക്കുന്നുണ്ട്.
സാധാരണ വ്യാപാര മാർഗമെന്നത്, നിയമലംഘനങ്ങൾ നടത്തി വരുന്ന ഉത്പന്നങ്ങളെപോലെയുള്ളവയെ ബലമായി ഒരു കരാറിൽ എത്തിപ്പിക്കുക എന്നതാണ്. ഈ ചിപ്പ് നിർമിതാക്കൾ രാജ്യത്ത് 13 കേസുകളാണ് സമർപ്പിച്ചിരിക്കുന്നത്, അതിൽ ഒരെണ്ണം നിരസിച്ചു.