Just In
- 1 hr ago
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- 3 hrs ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
- 5 hrs ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 7 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
Don't Miss
- Movies
സൂപ്പര്‍താര സ്ക്രീന്‍ പ്രസന്‍സുള്ള നടനാണ് ഉണ്ണി; മാളികപ്പുറം 100 കോടി പറ്റി വിഎ ശ്രീകുമാർ
- Lifestyle
അതിരാവിലെ വെറും വയറ്റില്‍ കുടിക്കാം കുക്കുമ്പര്‍ നെല്ലിക്ക ജ്യൂസ്: മുടി മുട്ടോളമെത്തും
- Sports
IND vs AUS: കഴിഞ്ഞ തവണ കാര്യമായൊന്നും ചെയ്തില്ല, എന്നിട്ടും ഇത്തവണ ഇന്ത്യന്‍ ടീമില്‍! 3 പേര്
- News
നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ കോടതിയില്‍
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Finance
ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
സ്റ്റീഫന്‍ ഹോക്കിംഗ്സിന്റെ തലച്ചോര്‍ ഹാക്ക് ചെയ്യാന്‍ ഐബ്രെയിന്‍

30 വര്‍ഷമായി സംസാരിക്കാന്‍ കഴിയാത്ത ലോകപ്രശസ്ത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗ്സിന്റെ തലച്ചോര്‍ ഹാക്ക് ചെയ്യാനുള്ള ഉപകരണത്തിന്റെ നിര്‍മ്മാണത്തിലാണ് ഹോക്കിംഗ്സും ഒരു പറ്റം ശാസ്ത്രജ്ഞരും. യുഎസിലെ സ്റ്റാന്‍ഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരോടാണ് 70കാരനായ ഹോക്കിംഗ്സ് ഇതിന് സഹകരിക്കുന്നത്. മസ്തിഷ്കത്തിലെ തരംഗങ്ങളെ കണ്ടെത്തി ഒരു കമ്പ്യൂട്ടറിന്റെ സഹകരണത്തോടെ അവയുമായി ആശയവിനിമയം ചെയ്യാന്‍ കഴിയുന്ന ഐബ്രെയിന്‍ എന്ന ഉപകരണമാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുക്കുന്നത്.
മോട്ടോര്‍ ന്യൂറോണ്‍ രോഗബാധിതനായ ഹോക്കിംഗ്സ് കഴിഞ്ഞ 30 വര്‍ഷമായി സംസാരശേഷി നഷടപ്പെട്ട് കഴിയുകയാണ്. അദ്ദേഹത്തിന്റെ ശരീരപേശികളേയും തളര്‍ത്താന്‍ കാരണമായത് ഈ അസുഖമാണ്. ശബ്ദത്തോട് കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് അദ്ദേഹം സംവദിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് ഈ ശേഷിയും ദിനംപ്രതി നഷ്ടപ്പെട്ടുവരികയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ടെക്നോളജി ഉപയോഗിച്ച് ചിന്തകളെ തിരിച്ചറിയാനുള്ള ഉപകരണം വികസിപ്പിക്കുന്നത്.
സ്റ്റാന്‍ഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഫിലിപ് ലോയാണ് ഐബ്രെയിന്‍ വികസിപ്പിച്ചെടുത്തത്. ഒരു തീപ്പെട്ടിയുടെ വലുപ്പമുള്ള ഇത് ഭാരം വളരെ കുറഞ്ഞതായതിനാല്‍ അദ്ദേഹത്തിന്റെ തലയില്‍ ഘടിപ്പിച്ചാലും തലയ്ക്ക് ഭാരം അനുഭവപ്പെടുകയില്ല. കാംബ്രിഡ്ജ്ല് അടുത്ത മാസം നടക്കുന്ന ഒരു കണ്‍ഫറന്‍സില്‍ വെച്ച് ഫിലിപ് ലോ ഈ ടെക്നോളജി പരിചയപ്പെടുത്തുക. ഹോക്കിംഗ്സ് ഈ ടെക്നോളജി അവതരിപ്പിക്കും. ഉറക്കവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, ഓട്ടിസം എന്നിവയ്ക്ക് ചികിത്സിക്കാനും ഈ സംവിധാനം ഉപയോഗിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470