Just In
- 12 hrs ago ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- 14 hrs ago വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- 14 hrs ago പറഞ്ഞാൽ വിശ്വസിക്കുമോ! ഇന്റർനെറ്റ് ഇല്ലാതെയും ഇനി വാട്സ്ആപ്പിൽ ഫോട്ടോ അയയ്ക്കാം, നേട്ടം അനവധി
- 18 hrs ago രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
Don't Miss
- Sports IPL 2024: സിഎസ്കെയുടെ വില്ലന്‍ ജഡേജയല്ല, അത് ധോണി! കളി തോല്‍പ്പിച്ച മണ്ടന്‍ തീരുമാനം ഇതാ
- News ലോക്സഭ തിരഞ്ഞെടുപ്പ് പോര്; ഇന്ന് കൊട്ടിക്കലാശം, വെള്ളിയാഴ്ച വോട്ടെടുപ്പ്
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഫേസ്ബുക്കിൽ ഇന്ത്യൻ കരസേനയെ വിമർശിച്ച കാശ്മീരി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു
വെള്ളിയാഴ്ച ഈ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്‌തു. ആറുമാസം മുമ്പാണ് മലിക് ബാംഗ്ലൂരിലെ കുമാരസ്വാമി ലേഔട്ടിൽ താമസിച്ചിരുന്നത്. ബംഗളൂരുവിലെ രണ്ട് കമ്പനികളിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.
കാശ്മീരി യുവാവായ ആബിദ് മാലിക്കിനെ പോലീസ് അറസ്റ് ചെയ്‌തു, ബംഗളൂരുവിൽ ആറുമാസം മുൻപ് താമസിച്ചിരുന്ന മാലിക് പുൽവാമ ആക്രമണകാരികളെ പിന്തുണയ്ക്കുന്ന സന്ദേശങ്ങൾ തന്റെ ഫേസ്ബുക്കിൽ പോസ്റ്റുചെയ്തതിനെ തുടർന്നാണ് ഈ സംഭവം. ഇന്ത്യൻ പട്ടാളത്തെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ മാലിക് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
തോഷിബ RZE-BT180H വയര്‍ലെസ്സ് ഹെഡ്‌ഫോണ്‍: ഉയര്‍ന്ന ശബ്ദം, മികച്ച ബാസ്സ്; വ്യക്തതയില്‍ പിന്നില്‍
ഫേസ്ബുക്ക്
ബാംഗ്ലൂരിലെ ഹീനൂറിൽ ഒരു പ്രോജക്ട് മാനേജർ ആയി ജോലി ചെയ്തിരുന്ന മാലിക് തന്റെ ഫെയ്സ്ബുക്കിൽ പ്രസിദ്ധികരിച്ച പോസ്റ്റുകൾ കണ്ട വിശ്വ ഹിന്ദു പരിഷിത്ത് പ്രവർത്തകനായ ഗിരീഷ് ഭർദ്വാജ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 153 (എ) ശത്രുത ഉളവാക്കുന്ന കാര്യങ്ങൾ, 124 (എ) (രാജ്യദ്രോഹം), നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ (തടയൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സുധീപ് മാലിക് ശ്രീനഗർ സ്വദേശിയാണ്.
ബാംഗ്ലൂർ പോലീസ്
ന്റെ ഫേസ്ബുക്ക് പ്രൊഫൈൽ അനുസരിച്ച് ബാംഗ്ലൂർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം തന്റെ ഫേസ്ബുക്കിൽ അക്രമകാരികളെ പിന്തുണച്ചും, ഇന്ത്യൻ കരസേനയെ വിമർശിച്ചുകൊണ്ടുമുള്ള പോസ്റ്റ് വൈറലായി.
ആബിദ് മാലിക് ഫേസ്ബുക്ക് പ്രൊഫൈൽ
വെള്ളിയാഴ്ച ഈ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്‌തു. ആറുമാസം മുമ്പാണ് മലിക് ബാംഗ്ലൂരിലെ കുമാരസ്വാമി ലേഔട്ടിൽ താമസിച്ചിരുന്നത്. ബംഗളൂരുവിലെ രണ്ട് കമ്പനികളിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.
ഇന്റലിജൻസ് ബ്യൂറോ
അവിടെ നിന്നും തൊഴിലുടമകളെ ചോദ്യം ചെയ്യുകയും മാലിക്കിനെ കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു, കൂടാതെ പോലീസ് ഇന്റലിജൻസ് ബ്യൂറോയുമായി ഈ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470