Just In
- 40 min ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
- 2 hrs ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 4 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
- 5 hrs ago
ആൻഡ്രോയിഡ് വിപണിയുടെ ഒരേയൊരു രാജാവ്; എഴുന്നെള്ളിപ്പ് എണ്ണം പറഞ്ഞ ഫീച്ചറുകളുമായി
Don't Miss
- Sports
IPL 2023: ഏറ്റവും ദൈര്‍ഘ്യമേറിയ സിക്സര്‍, അത് അവനുതന്നെ- ബട്ലര് പറയുന്നു
- Movies
വിവാഹം കഴിക്കില്ല, ഒരുമിച്ച് ജീവിക്കാമെന്ന് വാണിയോട് പറഞ്ഞ കമൽ ഹാസൻ; തീരുമാനം മാറിയത് അപ്പോൾ!
- News
തൃശൂരിനെ ഞെട്ടിച്ച് റിട്ട. അധ്യാപികയുടെ കൊല; പ്രതിയെ മണിക്കൂറിനുള്ളില്‍ അകത്താക്കി പൊലീസ്
- Lifestyle
ശനി-സൂര്യ സംയോഗം നല്‍കും സൗഭാഗ്യകാലം; നല്ലകാലം അടുത്തെത്തി, സമ്പത്തില്‍ ഇരട്ടി വര്‍ധന
- Automobiles
'ഹൃദയം' മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും
- Finance
റിസ്കില്ലാതെ 18 ലക്ഷം സ്വന്തമാക്കാന്‍ ആവര്‍ത്തന നിക്ഷേപം; ആര്‍ഡി തുടങ്ങുമ്പോള്‍ 4 കാര്യങ്ങള്‍ ശ്രദ്ധിക്കാം
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
വിദേശ ടെക് കമ്പനികളുടെ സെര്‍വറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും; ബി.ജെ.പി
ഇന്ത്യയില്‍ ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഗൂഗിള്‍, ഫേസ്ബുക്, യാഹു തുടങ്ങിയ കമ്പനികളുടെ സെര്‍വറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഇത് നടപ്പിലാക്കില്ല. കമ്പനികളുമായി ചര്‍ച്ച നടത്തിയ ശേഷം എല്ലാവര്ക്കും സ്വീകാര്യമായ നയം രൂപീകരിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ബി.ജെ.പിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗം നാഷണല്‍ കണ്‍വീനര്‍ വിനിത് ഗോയങ്ക പറഞ്ഞു.

നിലവില്‍ ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ അതതു കമ്പനികളുടെ മാതൃരാജ്യത്തെ സെര്‍വറുകളിലാണ് സൂക്ഷിക്കപ്പെടുന്നത്. ഇത് ഒട്ടും സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇവിടെതന്നെ സൂക്ഷിക്കാനുള്ള സംവിധാനം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഈ വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ യു.പി.എ സര്‍ക്കാറിന് സാധിച്ചില്ല എന്നും ഗോയങ്ക കുറ്റപ്പെടുത്തി.
വിദേശകമ്പനികള്‍ക്ക് ഇന്ത്യന്‍ നിയമം ബാധകമല്ല എന്ന ന്യായം പറഞ്ഞാണ് ഈ കമ്പനികള്‍ സെര്‍വറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ തയാറാകാത്തത്. എന്നാല്‍ നമ്മുടെ രാജ്യത്തുനിന്ന് ഈ കമ്പനികള്‍ ഭീമമായ വരുമാനമുണ്ടാക്കുമ്പോള്‍ എന്തുകൊണ്ട് നിയമം അംഗീകരിച്ചുകൂടാ എന്നാണ് നിയമ വിദഗ്ഖര് ചോദിക്കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470