Just In
- 24 min ago തുടരൻ ഹിറ്റുകൾ; മലയാള സിനിമ മാത്രമല്ല റിയൽമിയും മാസാണ്! നാർസോ 70x 5ജിയുടെ വില അങ്ങാടിപ്പാട്ട്!
- 16 hrs ago 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- 18 hrs ago നാട്ടുകാരെക്കൊണ്ട് നല്ലത് പറയിക്കാൻ വിവോ! വിവോ T3x 5G ഇന്ത്യയിൽ, തുടക്കത്തിൽ 12,499 രൂപയ്ക്ക് കിട്ടും
- 20 hrs ago കാലം വരുത്തിയ മാറ്റങ്ങൾ; ദിവസം 2.5ജിബി ഡാറ്റ ലഭിക്കുന്ന ഇപ്പോഴത്തെ ജിയോ പ്ലാനുകൾ ഇതാ
Don't Miss
- News ഇന്ന് ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്; നാളെ ഈ 3 ജില്ലകളിൽ മഴ്ക്ക് സാധ്യത
- Movies 'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!
- Sports IPL 2024: സഞ്ജു റിസ്കെടുക്കണം! അശ്വിന് ടീമില്‍ വേണ്ട, ഈ കാരണങ്ങള്‍, പകരം ഈ താരം
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
വിദേശ ടെക് കമ്പനികളുടെ സെര്‍വറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും; ബി.ജെ.പി
ഇന്ത്യയില്‍ ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഗൂഗിള്‍, ഫേസ്ബുക്, യാഹു തുടങ്ങിയ കമ്പനികളുടെ സെര്‍വറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഇത് നടപ്പിലാക്കില്ല. കമ്പനികളുമായി ചര്‍ച്ച നടത്തിയ ശേഷം എല്ലാവര്ക്കും സ്വീകാര്യമായ നയം രൂപീകരിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ബി.ജെ.പിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗം നാഷണല്‍ കണ്‍വീനര്‍ വിനിത് ഗോയങ്ക പറഞ്ഞു.
നിലവില്‍ ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ അതതു കമ്പനികളുടെ മാതൃരാജ്യത്തെ സെര്‍വറുകളിലാണ് സൂക്ഷിക്കപ്പെടുന്നത്. ഇത് ഒട്ടും സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇവിടെതന്നെ സൂക്ഷിക്കാനുള്ള സംവിധാനം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഈ വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ യു.പി.എ സര്‍ക്കാറിന് സാധിച്ചില്ല എന്നും ഗോയങ്ക കുറ്റപ്പെടുത്തി.
വിദേശകമ്പനികള്‍ക്ക് ഇന്ത്യന്‍ നിയമം ബാധകമല്ല എന്ന ന്യായം പറഞ്ഞാണ് ഈ കമ്പനികള്‍ സെര്‍വറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ തയാറാകാത്തത്. എന്നാല്‍ നമ്മുടെ രാജ്യത്തുനിന്ന് ഈ കമ്പനികള്‍ ഭീമമായ വരുമാനമുണ്ടാക്കുമ്പോള്‍ എന്തുകൊണ്ട് നിയമം അംഗീകരിച്ചുകൂടാ എന്നാണ് നിയമ വിദഗ്ഖര് ചോദിക്കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470