Just In
- 42 min ago വാട്സ്ആപ്പ് ഇപ്പോൾ വേറെ ലെവൽ; ചാറ്റിങ് അടിപൊളിയാക്കാൻ ആർക്കും ഈ AI വിദ്യ പരീക്ഷിക്കാം!
- 2 hrs ago വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- 4 hrs ago റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- 5 hrs ago 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
Don't Miss
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Movies അഞ്ച് വർഷം ഗർഭം ധരിക്കാൻ ശ്രമിച്ചു, പക്ഷെ നടന്നില്ല; വാടക ഗർഭധാരണ മാർഗം സ്വീകരിച്ചതിനെക്കുറിച്ച് കിരൺ
- News ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
സ്റ്റീവ് ജോബ്സിന്റെ വീട്ടില്‍ മോഷണം; മോഷ്ടാവിനെ കുടുക്കിയത് ഐപി അഡ്രസ്
അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ വീട്ടില്‍ മോഷണം. മോഷ്ടാവെന്ന് സംശയിക്കുന്ന കാരിയെം മക്ഫാര്‍ലിന്‍ കേസ് വാദത്തിന് പുതിയ അറ്റോര്‍ണിയെ ചുമതലപ്പെടുത്തി. ഇക്കഴിഞ്ഞ ജൂലൈ 17നാണ് ജോബ്സിന്റെ വീട്ടില്‍ മോഷണം നടന്നത്. ഓഗസ്റ്റ് 2നാണ് മക്ഫര്ലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റീവ് ജോബ്സിന്റെ പാലോ ആള്‍ട്ടോയിലെ വീട്ടിലാണ് സംഭവം. കമ്പ്യൂട്ടറുകള്‍, ജോബ്സിന്റെ പഴ്സ് ഉള്‍പ്പടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയതായാണ് റിപ്പോര്‍ട്ട്. മോഷ്ടിച്ച സാധനങ്ങള്‍ ഇയാള്‍ വിറ്റതായും കേസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മോഷ്ടിച്ച ഉപകരണം ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഐഫോണ്‍, ഐപാഡ്, മാക് കമ്പ്യൂട്ടര്‍, ഐപോഡ് എന്നിവയും ഒരു ഡോളര്‍ മാത്രം ഉണ്ടായിരുന്ന ജോബ്സിന്റെ പഴ്സും, ഡ്രൈവറുടെ ലൈസന്‍സും ഇയാള്‍ കവര്‍ന്നതായി പൊലീസ് പറയുന്നു. കൂടാതെ 60,000 ഡോളര്‍ വില മതിക്കുന്ന ടിഫാനി കമ്പനിയുടെ ജ്വല്ലറിയും ക്രിസ്റ്റല്‍ ഷാംപെയ്നും സോഡ മേക്കറും കിച്ചന് ബ്ലന്‍ഡറും സ്റ്റീവിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ചവയില്‍ പെടുന്നതായി പൊലീസ് വ്യക്തമാക്കി.
സുഹൃത്തുക്കള്‍ നല്ല സര്‍ട്ടിഫിക്കറ്റ് നല്കുന്ന മക്ഫാര്ലിനെ കുടുക്കിയതും ആപ്പിളിന്റെ സഹകരണത്തോടെയാണ്. ഇയാള്‍ സ്വന്തം ഐട്യൂണ്‍സ് അക്കൗണ്ട് ഉപയോഗിച്ച് ഉപകരണങ്ങളില്‍ ഒന്നില്‍ നിന്നും ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആപ്പിളിലെ ടെക് വിദഗ്ധര്‍ ഐപി അഡ്രസ് കണ്ടെത്തി അന്വേഷണ വിഭാഗത്തിന് കൈമാറുകയായിരുന്നു. പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് 35കാരനായ മക്ഫാര്‍ലിന്‍ സ്റ്റീവിന്റെ വിധവയ്ക്ക് ക്ഷമാപണമായി കത്തയച്ചെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ കുറ്റം തെളിയിക്കപ്പെട്ടാല്‍ എട്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470