Just In
- 11 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 16 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 17 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 19 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Travel
നാഗാരാധനയ്ക്ക് ഈ ക്ഷേത്രം, തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശിച്ചാൽ ഇരട്ടിഫലം
- Movies
ദീപിക പദുകോണിനൊപ്പമാണെങ്കിലും ചേട്ടൻ ഇന്റിമേറ്റ് സീൻ ചെയ്യുന്നത് ഇഷ്ടമല്ല; ഒരു ലിമിറ്റ് ഉണ്ടെന്ന് ആരതി
- News
ഒരാഴ്ച തികച്ചുവേണ്ട ആ സന്തോഷവാര്‍ത്ത തേടിയെത്തും; ഈ രാശിക്കാര്‍ ഇനി ലക്ഷപ്രഭുക്കള്‍!!
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
കളിയില്‍ ചതി; മൂന്നു കളിക്കാര്‍ക്ക് നിരോധനവുമായി പബ്ജി
യുവാക്കളുടെ പ്രീയപ്പെട്ട മൊബൈല്‍ ഗെയിമായ പബ്ജി നാല് കളിക്കാര്‍ക്ക് നിരോധനമേര്‍പ്പെടുത്തി. കളിയില്‍ ചതി കാണിച്ചതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കളിയ്ക്കിടെ സുതാര്യമല്ലാത്ത രീതിയില്‍ അണ് ഓതറൈസ്ഡ് സോഫ്റ്റ്-വെയര്‍ ഉപയോഗിച്ചതിനാണ് നടപടി. പബ്ജി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തേയ്ക്കാണ് നിരോധനം.

നിരോധനം
ക്രിസ്ത്യന്‍, ലയേണ്‍, ടൈലര്‍, മാര്‍ക്ക് എന്നീ കളിക്കാര്‍ക്കാണ് നിരോധനം. കഹ്രിസ്, ലയേം, ഡെവര്‍, ടെഫ്ലോണ്‍ എന്നാണ് പബ്ജിയില് ഈ നാലു കളിക്കാരുടെ പേരുകള്‍. 2018 ഡിസംബര്‍ 31 മുതല്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് നിരോധനം. ഇവര്‍ക്ക് കമ്പനിയുടെ ഒഫീഷ്യല്‍ എസ്പോര്‍ട്ട്സ് മത്സരത്തനും പങ്കെടുക്കാനാവില്ല.

ട്വീറ്റിലൂടെയാണ് അറിയിച്ചത്.
നാഷണല്‍ പബ്ജി ലീഗ് പ്രീ സീസണില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവരാണ് ഈ നാലു പേരും. യോഗ്യതയ്ക്കായുള്ള പൊതു മത്സരത്തില്‍ പങ്കെടുക്കവെ നാലു പേരും അണ് ഓതറൈസ്ഡ് മൂന്നാം പാര്‍ട്ടി ആപ്പ് ഉപയോഗിച്ചതായി കമ്പനി ട്വീറ്റിലൂടെയാണ് അറിയിച്ചത്. ഡിസംബര്‍ മാസം ആദ്യത്ത ആഴ്ചയായിരുന്നു സംഭവം.

ഇവരെ ഉള്‍പ്പെടുത്തിയത്.
ഈ നാലുപേരുടെ ടീമുകളെയും പബ്ജി ലീഗ് പ്രീ സീസണില്‍ നിന്നും പബ്ജി കോര്പ്പറേഷന് അയോഗ്യരാക്കിയിട്ടുണ്ട്. പകരമായി മറ്റു മൂന്നുടീമുകളെ ലീഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2018 ഡിസംബര്‍ 15ന് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് ഇവരെ ഉള്‍പ്പെടുത്തിയത്.

വ്യക്തത വന്നിട്ടില്ല
പബ്ജി എസ്പോര്ട്ട് ഇവന്റില്‍ നിന്നു മാത്രമാണോ അതോ എല്ലാ ഇ-സ്പോര്‍ട്സില്‍ നിന്നും ഇവരെ ഒഴിവാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കളിയില്‍ ചതി കാണിക്കുന്നവര്‍ക്കായി മൂന്നു വര്‍ഷം മുതല്‍ ആജീവനാന്തകാലം വരെ വിലക്കു നല്‍കുമെന്ന് പബ്ദി തങ്ങളുടെ പോളിസിയില്‍ അദ്യമേ പറഞ്ഞിട്ടുള്ളതാണ്.

കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കമ്പനി ഔദ്യോഗികമായി അന്വേഷണം നടത്തി സ്ഥിരീകരണം വരുത്തിയ ശേഷമാണ് ശിക്ഷ വിധിക്കുക. കമ്പനി പറയുന്ന നിയമാവലിക്ക് അനുസൃതമായല്ലാതെ പ്രവര്‍ത്തിച്ച 30,000 ത്തോളം അക്കൗണ്ടുകളാണ് പബ്ജി കോര്പ്പറേഷന് ഇതുവരെ ബാന്‍ ചെയ്തത്. ഇത്തരക്കാരെ കണ്ടെത്താനായി പുതിയ ആന്റി ചീറ്റ് സംവിധാനവം കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നടത്തിവരുന്നത്
മറ്റുള്ള കളിക്കാരന്റെ ലൊക്കേഷന്‍ കണ്ടെത്തുക, വി.പി.എന്‍ സെര്‍വറിലൂടെ ചതി നടത്തുക തുടങ്ങിയ മാര്‍ഗങ്ങളാണ് പല കളിക്കാരും നടത്തിവരുന്നത്. ഇത് കമ്പനിയുടെ നിയമാവലിക്ക് വിപരീതമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470