Just In
- 5 hrs ago വാട്സ്ആപ്പ് ഇപ്പോൾ വേറെ ലെവൽ; ചാറ്റിങ് അടിപൊളിയാക്കാൻ ആർക്കും ഈ AI വിദ്യ പരീക്ഷിക്കാം!
- 7 hrs ago വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- 9 hrs ago റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- 10 hrs ago 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
Don't Miss
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- News എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ച് സജി മഞ്ഞക്കടമ്പില്‍; പുതിയ പാര്‍ട്ടി 'കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക്'
- Movies അച്ഛന്റെ കൂടെ സംസാരിക്കാനോ പുറത്ത് പോകാനോ അനുവാദമില്ലായിരുന്നു; ബ്രേക്കപ്പിന്റെ സമയത്ത് മരണം; സൗഭാഗ്യ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
ജൂലൈ 21-22 തീയതികളിൽ ഐ.എസ്.ആർ.ഓ ചന്ദ്രയാൻ -2 വിക്ഷേപ്പിച്ചേക്കും
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഓ) ജൂലൈ 22 ന് ചന്ദ്രയാൻ -2 വിക്ഷേപിക്കുമെന്ന് അറിയിച്ചു. ചന്ദ്രയാൻ -2 ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര ദൗത്യമാണ്, ചന്ദ്ര ഉപരിതലത്തിൽ ഒരു റോവർ ഇറക്കാൻ ഇത് ലക്ഷ്യമിടുന്നു. ജൂലൈ 15 ന് പുലർച്ചെ 2:51 നാണ് ഈ ദൗത്യം ആരംഭിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷം ഐ.എസ്.ആർ.ഓ ശാസ്ത്രജ്ഞർ ചില തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്ന് അത് നിർത്തിവയ്യിക്കേണ്ടതായി വന്നു.
56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിനില്‍ക്കേ വിക്ഷേപണം മാറ്റി വയ്ക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജി.എസ്.എൽ.വി മാര്‍ക് 3 ലെ ഇന്ധനടാങ്കില്‍ ചോര്‍ച്ച കണ്ടെത്തയതിനെ തുടർന്നായിരുന്നു ദൗത്യം മാറ്റിവച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് വിക്ഷേപണം നടത്താനാണ് തീരുമാനം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിന്‍ നിന്നാണ് വിക്ഷേപണം.
ചന്ദ്രയാൻ -2
ഐ.എസ്.ആർ.ഓ ഇതുവരെ ഏറ്റെടുത്ത ഏറ്റവും ആധുനിക ദൗത്യമാണ് ചന്ദ്രയാൻ -2. വിജയിച്ചാൽ, ചന്ദ്രയാൻ -2 യു.എസിനും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ റോവർ സോഫ്റ്റ്-ലാൻഡിംഗ് നടത്തുവാനുള്ള നാലാമത്തെ രാജ്യമാകും ഇന്ത്യ. ഇരുണ്ട വശം എന്നും അറിയപ്പെടുന്ന ചന്ദ്രൻറെ ദക്ഷിണ ധ്രുവ മേഖലയിലാണ് റോവർ ഇറക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നത്.
ജിഎസ്എൽവി എംകെ -3
ബഹിരാകാശ പര്യവേഷണത്തിൽ പുതിയ ചുവടുകൾ ഉറപ്പിക്കാൻ ഈ ദൗത്യം ഇന്ത്യയെ സഹായിക്കും. ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എംകെ -3, അല്ലെങ്കിൽ ജിഎസ്എൽവി എംകെ -3 റോക്കറ്റിൽ ചന്ദ്രയാൻ -2 വിക്ഷേപിക്കും. 2008 ൽ വിക്ഷേപിച്ച ചന്ദ്രയാൻ -1 മിഷൻറെ നൂതന പതിപ്പാണ് ചന്ദ്രയാൻ -2, ചന്ദ്രനിൽ ജല തന്മാത്രകളുടെ സാന്നിധ്യം ചന്ദ്രയാൻ -1 മിഷനിൽ സ്ഥിരീകരിച്ചിരുന്നു.
ഐ.എസ്.ആർ.ഓ
പ്രധാനമന്ത്രിയുടെ ഓഫീസിലെ ജൂനിയർ മന്ത്രി ജിതേന്ദ്ര സിംഗ് ബുധനാഴ്ച ലോക്സഭയിൽ രേഖാമൂലം മറുപടി നൽകി: "ചന്ദ്രനിൽ ബഹിരാകാശ പേടകത്തിൻറെ (ചന്ദ്രയാൻ -2) സോഫ്റ്റ്-ലാൻഡിംഗിന് ആവശ്യമായ എല്ലാ സജ്ജീകരങ്ങളും മിഷൻ മാനേജുമെന്റ് തന്ത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇത് അവലോകനം ചെയ്യുകയും അന്തിമരൂപം നൽകുകയും ചെയ്തു. ആശയവിനിമയ ലിങ്കുകളും നെറ്റ്‌വർക്കുകളും മറ്റും ആസൂത്രണം ചെയ്തിട്ടുണ്ട്."
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470