Just In
- 5 hrs ago DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- 7 hrs ago ആപ്പുകളിലെ രാജാവ് ഇവൻ തന്നെ! വാട്സ്ആപ്പിൽ ഇനി നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാം; ഇൻ-ആപ്പ് ഡയലർ വരുന്നു
- 10 hrs ago തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- 12 hrs ago ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Don't Miss
- Movies 'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
നോകിയ X ആന്‍ഡ്രോയ്ഡ് ഫോണിന് അന്ത്യം; മൈക്രോസോഫ്റ്റ് 18,000 ജീവനക്കാരെ പിരിച്ചുവിടുന്നു
ഒടുവില്‍ പ്രതീക്ഷിച്ചപോലെ ആ തീരുമാനം മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. 18,000 ജീവനക്കാരെ കമ്പനി പിരിച്ചുവിടുന്നു. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല്ല ജീവനക്കാര്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. വരുന്ന ഒരുവര്‍ഷത്തിനുള്ളില്‍ ആയിരിക്കും പിരിച്ചുവിടല്‍ പൂര്‍ത്തിയാവുക.
അതോടൊപ്പം മൈക്രോസോഫ്റ്റ് ഡിവൈസസ് മേധാവിയും മുന്‍ നോകിയ സി.ഇ.ഒയുമായ സ്റ്റീഫന്‍ എലപ്, നോകിയയുടെ ആന്‍ഡ്രോയ്ഡ് ഫോണായ നോകിയ X-ന്റെ നിര്‍മാണം അവസാനിപ്പിക്കുകയാണെന്നും അറിയിച്ചു.
അടുത്ത തലമുറ നോകിയ Xനു വേണ്ടി തയാറാക്കിയ ഡിസൈനും മറ്റും വിന്‍ഡോസ് ഫോണുകള്‍ക്കായി ഉപയോഗിക്കും. അതേസമയം നിലവില്‍ വിപണിയിലുള്ള നോകിയ X ഫോണുകള്‍ക്കുള്ള സര്‍വീസും സപ്പോര്ടും തുടര്‍ന്നും ഉണ്ടാകുമെന്നും സ്റ്റീഫന്‍ എലപ് അറിയിച്ചു.
പിരിച്ചുവിടുന്ന 18,000 ജീവനക്കാരില്‍ 12,500 പേര് നോകിയ ഡിവൈസസ് ആന്‍ഡ് സര്‍വീസസ് യൂണിറ്റില്‍ നിന്നായിരിക്കും. ആറുമാസത്തിനുള്ളില്‍ പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കും. ഫാക്റ്ററി ജീവനക്കാരും ഐ.ടി വിഭാഗത്തില്‍ ഉള്ളവരുമാണ് ജോലി നഷ്ടപ്പെടുന്നവരില്‍ കൂടുതലും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470