Just In
- 4 hrs ago വാട്സ്ആപ്പ് ഇപ്പോൾ വേറെ ലെവൽ; ചാറ്റിങ് അടിപൊളിയാക്കാൻ ആർക്കും ഈ AI വിദ്യ പരീക്ഷിക്കാം!
- 5 hrs ago വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- 7 hrs ago റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- 9 hrs ago 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
Don't Miss
- Sports IPL 2024: 9 പന്തില്‍ 28, സ്ട്രൈക്ക് റേറ്റ് 311! കത്തിക്കയറി ധോണി; പക്ഷെ ആരാധകര്‍ക്ക് നിരാശ
- Lifestyle വെറും ദോശയല്ല, ബ്രേക്ക്ഫാസ്റ്റിന് ഇനി ഹെല്‍ത്തി എഗ്ഗ് ദോശ
- News 'നിങ്ങളുടെ മുത്തശ്ശി പിടിച്ച് ജയിലിലിട്ടിട്ടുണ്ട് ഒന്നര വർഷം', രാഹുൽ ഗാന്ധിയോട് പിണറായി വിജയൻ
- Movies സുന്ദരി കോത എന്നും കാവ്യ മാധവന് തന്നെ! ഒരുപാട് ശത്രുക്കളെ ഉണ്ടാക്കുന്ന ചോദ്യമായി പോയെന്ന് സലിം കുമാര്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
കോൺഗ്രസ് നേതാവ് ശശി തരൂറിൻറെ വാദത്തെ ടിക് ടോക്ക് നിഷേധിച്ചു
നിയമവിരുദ്ധമായി വിവരങ്ങൾ ശേഖരിച്ച് ചൈനയിലേക്ക് അയയ്ക്കുകയാണെന്ന കോൺഗ്രസ് എം.പി ശശി തരൂറിൻറെ വാദത്തെ ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷന്‍ ടിക് ടോക്ക് ചൊവ്വാഴ്ച നിഷേധിച്ചു. തിങ്കളാഴ്ച ലോക്‌സഭയില്‍ ശൂന്യവേളയ്ക്കിടെയാണ് ശശി തരൂര്‍ ടിക് ടോക്കിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ടിക് ടോക്കില്‍ നിന്നുള്ള വിവരങ്ങള്‍ ചൈന ടെലികോം മുഖേന ചൈനീസ് സര്‍ക്കാരിന് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചതിന് അമേരിക്കന്‍ ഭരണകൂടം അടുത്തിടെ ടിക് ടോക്കിന് 57 ലക്ഷം ഡോളര്‍ പിഴ വിധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ആരോപണങ്ങള്‍ അസത്യമാണെന്ന് ടിക് ടോക്ക് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ടിക് ടോക്ക് പ്രാധാന്യം നല്‍കുന്നുണ്ട്.
ടിക് ടോക്ക്
ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരോ വിപണിയിലും അവിടുത്ത പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളുമാണ് പാലിക്കുന്നതെന്നും ടിക് ടോക്ക് പ്രസ്താവനയില്‍ പറഞ്ഞു. "ഇത് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ വ്യക്തികളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നില്ല, അവരുടെ സർക്കാരിന് ടിക് ടോക്ക് ഉപയോക്താക്കളുടെ ഡാറ്റയിലേക്ക് യാതൊരു വിധത്തിലുള്ള പ്രവേശനവുമില്ല, കൂടാതെ ചൈന ടെലികോമുമായി നിലവിൽ യാതൊരു പങ്കാളിത്തവുമില്ല.", ടിക്ക് ടോക്ക് പ്രസ്താവനയിൽ പറഞ്ഞു.
ശശി തരൂര്‍
ടിക് ടോക്ക് ചൈനയില്‍ പ്രവര്‍ത്തിക്കുന്നില്ല. ചൈനീസ് സര്‍ക്കാരിന് ടിക് ടോക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമല്ല. ചൈന ടെലികോമുമായി യാതൊരുവിധ വാണിജ്യ ബന്ധവുമില്ലെന്നും ടിക് ടോക്ക് വ്യക്തമാക്കി. ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കയിലും സിംഗപൂരിലും ഒരു മുന്‍നിര തേഡ്പാര്‍ട്ടി ഡാറ്റ സെന്ററിലാണ് സൂക്ഷിച്ചിരിക്കുന്നത് എന്നും ടിക് ടോക്ക് പറഞ്ഞു.
ബെറ്റ്ഡാൻസ്
ബീജിംഗ് ആസ്ഥാനമായുള്ള ബൈറ്റ് ഡൈന്‍സിൻറെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് ഇന്ത്യയിൽ ഏകദേശം 200 ദശലക്ഷം ഉപയോക്താക്കളുണ്ട്. മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച കുപ്രസിദ്ധമായ വിലക്കിൽ നിന്നും ടിക്ക് ടോക്ക് മുമ്പ് മാധ്യമശ്രദ്ധ നേടിയിരുന്നു, 20 ദിവസത്തിന് ശേഷം ഈ നിരോധനം പിൻവലിച്ചു. അശ്ലീല ഭാഷയും അശ്ലീലവും പങ്കിടാൻ ഈ അപ്ലിക്കേഷൻ പ്രോത്സാഹിപ്പിച്ചതിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ നിരോധനം പുറപ്പെടുവിച്ചത്.
ടിക് ടോക്ക് അപ്ലിക്കേഷൻ
അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശം ലംഘിച്ചുവെന്ന് പറഞ്ഞ് ടിക്ക് ടോക്ക് നിരോധനത്തിനെതിരെ അപ്പീൽ നൽകി. ഉപയോക്താക്കൾക്ക് അപ്ലിക്കേഷൻ സുരക്ഷിതമാക്കുന്നതിന് ഇത് പിന്നീട് അതിൻറെ ഉപയോഗ നയങ്ങൾ മാറ്റം വരുത്തുകയും ചെയ്യ്തു, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ആറ് ദശലക്ഷത്തിലധികം വീഡിയോകൾ നീക്കം ചെയ്യുകയും 13 വയസ്സിന് താഴെയുള്ള ഉപയോക്താക്കളെ നിരോധിക്കുന്ന ഒരു എയ്ഡ്-ഗേറ്റ് സവിശേഷത അവതരിപ്പിക്കുകയും ചെയ്തു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470