Just In
- 8 hrs ago ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- 11 hrs ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 13 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 13 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഈ കുട്ടികള്‍ അത്ര നിസാരക്കാരല്ല
ശ്രവണ്‍ കുമരന്, സഞ്ജയ് കുമരന്. ഈ പേരുകള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?. ഗോ ഡൈമന്‍ഷന്‍സ് എന്ന ആപ്ലിക്കേഷന്‍ ഡവലപ്മെന്റ് സ്ഥാപനത്തിന്റെ പ്രസിഡന്റും സി.ഇ.ഒയുമാണ് ഇവര്‍. മുക്കിലും മൂലയിലും ആപ്ലിക്കേഷന്‍ ഡവലപ്പര്‍മാര്‍ ഉള്ളപ്പോള്‍ ഇവര്‍ക്കു മാത്രം എന്താണ് പ്രത്യേകത എന്നു തോന്നാം. ഇവരുടെ പ്രായം തന്നെയാണ് കാരണം.
ഗോ ഡൈമന്ഷന്സിന്റെ പ്രസിഡന്റായ ശ്രാവണ്‍ കുമാറിന് വയസ് 14ഉം സി.ഇ.ഒ ആയ അനുജന് സഞ്ജയ് കുമാറിന് 12-ഉം ആണ് പ്രായം. സ്കൂള്‍ വിദ്യാര്‍ഥികള്‍. ഐ.ഒ.എസിനും ആന്‍ഡ്രോയ്ഡിനും വേണ്ടി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇരുവരും ചേര്‍ന്ന് വികസിപ്പിച്ചത് 11 ആപ്ലിക്കേഷനുകള്‍. ഇവരുടെ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് 35000 തവണ. ഇത്രയും കേട്ടപ്പോള്‍ മനസിലായില്ലേ ഇവര്‍ ചില്ലറക്കാരല്ലെന്ന്.
ഫോട്ടോ കടപ്പാട്: ബിജോയ് ഘോഷ്
ചെന്നൈ സ്വദേശികളായ ഇരുവരും രണ്ടു വര്‍ഷം മുമ്പാണ് ആദ്യത്തെ ആപ്ലിക്കേഷന്‍ ഡവലപ് ചെയ്തത്. അതും വീട്ടിലെ ഒരു മുറിയില്‍ വച്ച്. കാച്ച് മി കോപ് എന്നായിരുന്നു പേര്. ആപ്പിളിനു വേണ്ടി ഡവലപ് ചെയ്ത ആപ്ലിക്കേഷന്‍ സൂപ്പര്‍ ഹിറ്റ്. കള്ളനും പോലീസും കളിക്കുന്ന ഒരു ഗെയിമായിരുന്നു ഇത്. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ പോലും വീഴ്ത്തി ഈ ആപ്ലിക്കേഷന്‍.
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ഏകദേശം ആറായിരത്തോളം പേര് പങ്കെുത്ത ചടങ്ങില്‍ ഇരുവരും അനുഭവങ്ങള്‍ പങ്കുവച്ചു. നിറഞ്ഞ കൈയടിയോടെയാണ് സദസ് ഇരവരുടെയും നേട്ടങ്ങളെ അംഗീകരിച്ചത്. നൂറ്റി അന്‍പതോളം ആപ്ലിക്കേഷനുകള്‍ പരീക്ഷിച്ച ശേഷമാണ് കാച് മി കോപ് നിര്‍മിച്ചതെന്ന് ഇവര്‍ പറഞ്ഞു.
പ്രായപൂര്‍ത്തി ആവാത്തതിനാല്‍ മറ്റു കുടുംബാംഗങ്ങളുടെ പേരിലാണ് ഇവരുടെ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിമാന്‍ടെക് സെക്യൂരിറ്റി സൊലൂഷന്‍സ് കമ്പനിയിലെ ഡയരക്റ്ററായ കുമരന് സുരേന്ദ്രനാണ് ഇവരുടെ പിതാവും വഴികാട്ടിയും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470