Just In
- 10 hrs ago
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- 13 hrs ago
5ജിയാണ്, 108 എംപി ക്യാമറയുണ്ട്, പോക്കറ്റും കീറില്ല, ഇന്ത്യൻ മനസറിഞ്ഞ് പോക്കോ എക്സ് 5പ്രോ എത്തുന്നു
- 13 hrs ago
ബിഎസ്എൻഎല്ലിന് ഇങ്ങനെയും ഒരു പ്ലാനോ? അറിഞ്ഞിരിക്കാം ആനുകൂല്യങ്ങളെക്കുറിച്ച്
- 14 hrs ago
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
Don't Miss
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ഈ കുട്ടികള്‍ അത്ര നിസാരക്കാരല്ല
ശ്രവണ്‍ കുമരന്, സഞ്ജയ് കുമരന്. ഈ പേരുകള്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?. ഗോ ഡൈമന്‍ഷന്‍സ് എന്ന ആപ്ലിക്കേഷന്‍ ഡവലപ്മെന്റ് സ്ഥാപനത്തിന്റെ പ്രസിഡന്റും സി.ഇ.ഒയുമാണ് ഇവര്‍. മുക്കിലും മൂലയിലും ആപ്ലിക്കേഷന്‍ ഡവലപ്പര്‍മാര്‍ ഉള്ളപ്പോള്‍ ഇവര്‍ക്കു മാത്രം എന്താണ് പ്രത്യേകത എന്നു തോന്നാം. ഇവരുടെ പ്രായം തന്നെയാണ് കാരണം.
ഗോ ഡൈമന്ഷന്സിന്റെ പ്രസിഡന്റായ ശ്രാവണ്‍ കുമാറിന് വയസ് 14ഉം സി.ഇ.ഒ ആയ അനുജന് സഞ്ജയ് കുമാറിന് 12-ഉം ആണ് പ്രായം. സ്കൂള്‍ വിദ്യാര്‍ഥികള്‍. ഐ.ഒ.എസിനും ആന്‍ഡ്രോയ്ഡിനും വേണ്ടി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇരുവരും ചേര്‍ന്ന് വികസിപ്പിച്ചത് 11 ആപ്ലിക്കേഷനുകള്‍. ഇവരുടെ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് 35000 തവണ. ഇത്രയും കേട്ടപ്പോള്‍ മനസിലായില്ലേ ഇവര്‍ ചില്ലറക്കാരല്ലെന്ന്.

ഫോട്ടോ കടപ്പാട്: ബിജോയ് ഘോഷ്
ചെന്നൈ സ്വദേശികളായ ഇരുവരും രണ്ടു വര്‍ഷം മുമ്പാണ് ആദ്യത്തെ ആപ്ലിക്കേഷന്‍ ഡവലപ് ചെയ്തത്. അതും വീട്ടിലെ ഒരു മുറിയില്‍ വച്ച്. കാച്ച് മി കോപ് എന്നായിരുന്നു പേര്. ആപ്പിളിനു വേണ്ടി ഡവലപ് ചെയ്ത ആപ്ലിക്കേഷന്‍ സൂപ്പര്‍ ഹിറ്റ്. കള്ളനും പോലീസും കളിക്കുന്ന ഒരു ഗെയിമായിരുന്നു ഇത്. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ പോലും വീഴ്ത്തി ഈ ആപ്ലിക്കേഷന്‍.
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ഏകദേശം ആറായിരത്തോളം പേര് പങ്കെുത്ത ചടങ്ങില്‍ ഇരുവരും അനുഭവങ്ങള്‍ പങ്കുവച്ചു. നിറഞ്ഞ കൈയടിയോടെയാണ് സദസ് ഇരവരുടെയും നേട്ടങ്ങളെ അംഗീകരിച്ചത്. നൂറ്റി അന്‍പതോളം ആപ്ലിക്കേഷനുകള്‍ പരീക്ഷിച്ച ശേഷമാണ് കാച് മി കോപ് നിര്‍മിച്ചതെന്ന് ഇവര്‍ പറഞ്ഞു.
പ്രായപൂര്‍ത്തി ആവാത്തതിനാല്‍ മറ്റു കുടുംബാംഗങ്ങളുടെ പേരിലാണ് ഇവരുടെ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിമാന്‍ടെക് സെക്യൂരിറ്റി സൊലൂഷന്‍സ് കമ്പനിയിലെ ഡയരക്റ്ററായ കുമരന് സുരേന്ദ്രനാണ് ഇവരുടെ പിതാവും വഴികാട്ടിയും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470