Just In
- 35 min ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- 2 hrs ago ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- 2 hrs ago ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
- 4 hrs ago കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
Don't Miss
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Automobiles ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- Movies ജാസ്മിന് നന്നായി വളച്ചൊടിച്ചു, ഗബ്രി നന്നായി കളിക്കുന്നുവെന്ന ഭയം; ജാസ്മിന് 916 ഫേക്ക്!
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന വീഡിയോകള്‍ വാട്സ് ആപ്പിലൂടെ വീണ്ടും പ്രചരിക്കുന്നു
വാട്സ് ആപ്പ് ചാറ്റ് ഗ്രൂപ്പുകളിലൂടെ വീണ്ടും കുട്ടികളുടെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുന്നു. ഒരു സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് പറയുന്നത് ഇത്തരം വീഡിയോകള്‍ വാട്സ് ആപ്പില്‍ നിരോധിച്ചിട്ടുണ്ടെന്നും സീറോ ടോളറന്‍സ് പോളിസിയാണ് ആപ്പിനുള്ളതെന്നുമാണ്. ഈ വാദം തള്ളുന്നതാണ് പുതിയ കണ്ടെത്തല്‍.
വ്യക്തമാക്കുന്നു.
വാട്സ് ആപ്പിനെ മാര്‍ച്ച് മാസം രണ്ട് ആഴ്ചയോളം നിരന്തരം നിരീക്ഷിച്ചാണ് ഇക്കാര്യം സൈബര്‍ സുരക്ഷാ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. നൂറോളം അംഗങ്ങളടങ്ങിയ ഒരു ഡസനോളം വാട്സ് ആപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരം വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് സൈബര്‍ പീസ് ഫൗണ്ടേഷന് വ്യക്തമാക്കുന്നു.
അത്ര പ്രയാസമൊന്നുമില്ല.
വാട്സ് ആപ്പ് പബ്ലിക്ക് ഗ്രൂപ്പ് ഡിസ്ക്കവറി ആപ്പ് ഉപയോഗിച്ചാണ് ഇത്തരം ഗ്രൂപ്പുകളെ നിരീക്ഷിച്ചത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്ത ആപ്പാണിത്. എന്നാല്‍ ഗൂഗിളിലൊന്നു തിരഞ്ഞാല്‍ ആപ്പ് ലഭിക്കാന്‍ അത്ര പ്രയാസമൊന്നുമില്ല.
നിരീക്ഷണം
നാലു മാസത്തിനിടയില്‍ ഇതു രണ്ടാംതവണയാണ് സൈബര്‍ പീസ് ഫൗണ്ടേഷന് അന്വേഷണം നടത്തുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ലഭിക്കുന്ന ക്ഷണങ്ങളിലൂടെ അംഗമായ ശേഷം രഹസ്യമായാണ് നിരീക്ഷണം. പലരും കുട്ടുകളുമായി നേരിട്ട് ലൈംഗീകബന്ധം പുലര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും സി.പി.എഫ് ട്രയിനിംഗ് ആന്റ് പോളിസി കൈകാര്യം ചെയ്യുന്ന നിതീഷ് ചന്ദ്രന് പറയുന്നു.
കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിരന്തരം പോരാടുന്ന ഏജന്‍സിയാണ് സൈബര്‍ പീസ് ഫൗണ്ടേഷന്. 2015ലാണ് സി.പി.എഫിന്റെ തുടക്കം. സര്‍ക്കാരുമായും നിയമം കൈകാര്യം ചെയ്യുന്ന ഏജന്‍സികളുമായും സ്വകാര്യ സ്ഥാപനങ്ങളുമായെല്ലാം സി.പി.എഫ് കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നുണ്ട്.
കണ്ടെത്തല്‍.
ഇലക്ട്രോണിക് മാധ്യമത്തിലൂടെ കുട്ടികളുടെ ലൈംഗീക ദൃശ്യങ്ങളും വിവരങ്ങളും പങ്കുവെയ്ക്കുന്നതിന് നിയമപരമായി വിലക്കുണ്ട്. ഐ.റ്റി ആക്ട് 2000 സെക്ഷന്‍ 67ബി പ്രകാരമാണ് ഈ നിയമം ബാധകമാകുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ ഗ്രൂപ്പുകളില്‍ നിരന്തരം നിയമവിരുദ്ധപ്രവര്‍ത്തനം നടക്കുന്നതായാണ് സി.പി.എഫിന്റെ കണ്ടെത്തല്‍.
കമ്പനി വക്താവ് വ്യക്തമാക്കുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നതായാണ് വാട്സ് ആപ്പിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. ഉപയോക്താക്കളുടെ സുരക്ഷയും കുട്ടികളുടെ ലൈംഗീക ദൃശ്യങ്ങളുടെ പ്രചരണവുമെല്ലാം ഏറെ ഗൗരവത്തോടെയാണ് വാട്സ് ആപ്പ് കാണുന്നതെന്നും കമ്പനി വക്താവ് വ്യക്തമാക്കുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470