ഓൺലൈൻ പർച്ചെസിങ് വഴി യുവതിക്ക് നഷ്ടമായത് 75,000 രൂപ
ഒരു ഓൺലൈൻ ഷോപ്പിംഗ് പോർട്ടലിൽ നിന്ന് 1,100 രൂപയ്ക്ക് സാരി വാങ്ങിച്ചതായും, എന്നാൽ, ഓർഡർ ചെയ്ത സാരി കൈയിൽ കിട്ടിയപ്പോൾ കേടുപാടുകൾ പറ്റിയ അവസ്ഥയിലായിരുന്നു.
ബോറിവിലി പോലീസ് സൈബർ കുറ്റകൃത്യത്തിന് ആദ്യത്തെ റിപ്പോർട്ട് സമർപ്പിച്ചു. 26 വയസ്സുള്ള യുവതിയുടെ കൈയിൽ നിന്നും 75,000 രൂപ ഒരു ഓൺലൈൻ ഷോപ്പിങ് പോർട്ടൽ വഴി നഷ്ട്ടപ്പെട്ടു എന്നാണ് കേസ്. കുറ്റകൃത്യത്തിന്റെ കാര്യകാരണങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


എ.ടി.എം മെഷീൻ
ഒരു ഓൺലൈൻ ഷോപ്പിംഗ് പോർട്ടലിൽ നിന്ന് 1,100 രൂപയ്ക്ക് സാരി വാങ്ങിച്ചതായും, എന്നാൽ, ഓർഡർ ചെയ്ത സാരി കൈയിൽ കിട്ടിയപ്പോൾ കേടുപാടുകൾ പറ്റിയ അവസ്ഥയിലായിരുന്നു.

പണം പിൻവലിക്കൽ
പണം തിരികെ ലഭിക്കുന്നതിനായി യുവതി കമ്പനിയുടെ കസ്റ്റമർ കെയർ റെപ്രെസന്ററ്റീവിനെ ബന്ധപ്പെട്ടു. ഫോണിൽ സംസാരിച്ച സ്ത്രീ യുവതിയുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി (ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ്) അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

ഡെബിറ്റ് കാർഡ് ക്ലോൺ
പിന്നീട് നടന്നത്, മാർച്ച് 25-ന്, യുവതിയുടെ അക്കൗണ്ടിൽ നിന്നും 75,000 രൂപ പിൻവലിച്ചതായി അറിയിച്ചുകൊണ്ട് ഫോണിൽ സന്ദേശം വരികയായിരുന്നു.

ഹാക്കിങ്
എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ചതായി ബാങ്ക് പറയുന്നു. അതായത് തട്ടിപ്പുകാർ യുവതിയുടെ ഡെബിറ്റ് കാർഡ് ക്ലോൺ ചെയ്തിട്ടുണ്ടെന്നാണ്, "പോലീസിന്റെ എഫ്.ഐ.ആർ റിപ്പോർട്ടിൽ പറയുന്നു.


Click it and Unblock the Notifications








