Just In
- 30 min ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 57 min ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 2 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
- 4 hrs ago
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
Don't Miss
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
- Lifestyle
കഷ്ടനഷ്ടങ്ങളോടെ ഫെബ്രുവരി തുടങ്ങും രാശിക്കാര്‍: മാസം മുഴുവന്‍ കഷ്ടപ്പെടും
- News
യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി കടന്നുപിടിച്ച പോലീസുകാരന് അറസ്റ്റില്‍
- Sports
IND vs AUS: ഇഷാനോ ഭരത്തോ അല്ല! റിഷഭിന് പകരം കളിക്കേണ്ടത് അവന്-സെലക്ടര്‍ പറയുന്നു
- Movies
റോബിന് കുളിസീന്‍ കണ്ടത് ഇപ്പോഴും ഓര്‍ത്ത് ചമ്മാറുണ്ട്! ടാറ്റുക്കാരനെ കെട്ടുമോ എന്നും നിമിഷ
- Automobiles
കുന്നോളമില്ലേലും കുന്നിമണിയേക്കാൾ കൂടുതൽ അപ്പ്ഡേറ്റുകളുമായി ഒരുങ്ങുന്ന ഹ്യുണ്ടായി കാറുകൾ
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
യു.എസ്. ഭരണകുടം തുറങ്കിലടയ്ക്കുമെന്ന് ഭീതി: യാഹു സി.ഇ.ഒ.
ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ കൈമറാണമെന്ന യു.എസ്. സര്‍ക്കാറിന്റെ നിര്‍ദേശം ലംഘിച്ചാല്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് ഭയക്കുന്നതായി യാഹു സി.ഇ.ഒ. മരിസ മേയര്‍. ഇന്നലെ ഒരു അഭിമുഖത്തിലാണ് അവര്‍ ആശങ്ക അറിയിച്ചത്.
യു.എസ്. സര്‍ക്കാറിന്റെ നിര്‍ദേശത്തെ കമ്പനി കോടതിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ കോടതി വിധി എതിരാവുകയാണെങ്കില്‍ ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതിരിക്കുന്നത് കുറ്റകരമാകും. ശിക്ഷ അനുഭവിക്കേണ്ടിയും വരും.

അതേസമയം സര്‍ക്കാര്‍ ആവശ്യപ്പെട്ട ഡാറ്റകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
യാഹു, ഗൂഗിള്‍, ഫേസ് ബുക്ക്, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളോടാണ് ഉപയോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ യു.എസ്. ദേശീയ സുരക്ഷാ ഏജന്‍സി ആവശ്യപ്പെട്ടത്. രാജ്യ സുരക്ഷയും ഭീകരവാദവും തടയാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന പേരിലാണ് ഇത്.
സ്മാര്‍ട്ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
ഉപഭോക്താക്കളോടുള്ള വിശ്വാസ വഞ്ചനയാകുമെന്നതിനാലാണ് വിവരങ്ങള്‍ കൈമാറാന്‍ കമ്പനികള്‍ മടിക്കുന്നത്.
ഇക്കാര്യത്തില്‍ എവിടെയും തൊടാത്ത മറുപടിയാണ് ഫേസ് ബുക്ക് സി.ഇ.ഒ. മാര്‍ക് സുക്കര്‍ബര്‍ഗ് നല്‍കിയത്. രാജ്യത്തെ ജനങ്ങളെയും അവരുടെ സ്വാതന്ത്ര്യത്തെയും സാമ്പത്തിക സ്ഥിതിയും കമ്പനികളും സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിനിടെ യു.എസ്. നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി കഴിഞ്ഞ മൂന്നുവര്‍ഷമായി സ്വകാര്യത സംബന്ധിച്ച നിയമങ്ങള്‍ ലംഘിച്ചതായുള്ള യു.എസ്. ഇന്റലിജന്‍സിന്റെ രേഖകള്‍ ഇന്നലെ പുറത്തായി. ഇലക്ട്രോണിക് ഫ്രേണ്ടിയര്‍ ഫൗണ്ടേഷന് എന്ന സംഘടന നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ യു.എസിലെ കോടതി ആവശ്യപ്പെടുകയായിരുന്നു.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470