Just In
- 11 hrs ago ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- 13 hrs ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 15 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 16 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
Don't Miss
- News ലോക്സഭ തിരഞ്ഞെടുപ്പ്; കേരളം ഇന്ന് വിധിയെഴുതും..വോട്ടെടുപ്പ് രാവിലെ 7 മുതൽ
- Sports IPL 2024: എസ്ആര്‍എച്ചിനെ തീര്‍ത്തു, ആര്‍സിബി ഇനി പ്ലേഓഫ് കളിക്കുമോ? എന്തു ചെയ്യണം
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സഞ്ചാരികൾക്ക് പൈതൃക മന്ദിരങ്ങളുടെ ചരിത്രങ്ങൾ പറഞ്ഞുകൊടുത്ത് ഈ ആപ്പ്
ഓരോ കോട്ടയുടെയും ചരിത്രങ്ങൾ അതും ഇടതടവില്ലാതെ പറഞ്ഞു തരാൻ ഈ ആപ്പിന് കഴിയും. തികച്ചും ഒരു ടൂറിസ്റ്റ് ഗെയ്‌ഡ് നയിക്കുന്നതുപോലെ തന്നെയാണ് ഈ ആപ്പ്ളിക്കേഷനും സഞ്ചാരികൾക്ക് സേവന നൽകുന്നത്.
ഇത് ആപ്പുകളുടെ കാലാമാണ്, ഇന്നത്തെ ഒട്ടുമിക്ക ആവശ്യങ്ങളും നടന്നു പോകുന്നത് ആപ്പുകളുടെ സഹായത്തോടെയാണ്. കൂടുതൽ മേച്ചിൽ പുറങ്ങൾ തേടി നടക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ ആപ്പുകൾ എന്ന സാങ്കേതികതയിൽ കാണുവാൻ സാധിക്കുന്നത്. ശരിക്കുമൊരു എ.ഐ സവിശേഷതയോട് കൂട്ടിവായിക്കാവുന്ന കാര്യങ്ങളാണ് ഈ പുതിയ ആപ്പിൽ കാണുവാൻ സാധിക്കുന്നത്. ഇപ്പോഴിതാ, കേരളത്തിന്റെ തലസ്ഥാന നഗരത്തിലെ കോട്ടകളുടെ ചരിത്രങ്ങൾ സഞ്ചാരികൾക്കായി വിളിച്ചോതുന്നതിന് പുരാവസ്‌തുവകുപ്പാണ് മുൻകൈയെടുത്ത് 'ട്രിവാന്‍ഡ്രം ഹെരിറ്റേജ് വാക്ക്' എന്ന ആപ്പ് വികസിപ്പിച്ചെടുത്തത്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റും കോട്ടയുടെ അകത്തും പുറത്തുമുള്ള കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, സ്മാരകങ്ങള്‍ എന്നിങ്ങനെ മുപ്പതോളം പൈതൃക മന്ദിരങ്ങളുടെ ചരിത്രമാണ് ഈ പുതിയ മൊബൈല്‍ ആപ്പ്ലിക്കേഷനിലൂടെ ലഭിക്കുന്നത്. തുടക്കത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നി മൂന്ന് ഭാഷകളില്‍ വിവരങ്ങള്‍ ലഭിക്കും. ഓരോ കോട്ടയുടെയും ചരിത്രങ്ങൾ അതും ഇടതടവില്ലാതെ പറഞ്ഞു തരാൻ ഈ ആപ്പിന് കഴിയും. തികച്ചും ഒരു ടൂറിസ്റ്റ് ഗെയ്‌ഡ് നയിക്കുന്നതുപോലെ തന്നെയാണ് ഈ ആപ്പ്ളിക്കേഷനും സഞ്ചാരികൾക്ക് സേവന നൽകുന്നത്.
EPFO പോര്‍ട്ടലില്‍ UAN എങ്ങനെ സജീവമാക്കാം?
'ട്രിവാന്‍ഡ്രം ഹെരിറ്റേജ് വാക്ക്' ആപ്പ്
വിനോദസഞ്ചാരികള്‍ക്ക് ഗൈഡുകളുടെ സഹായമില്ലാതെ തന്നെ വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കാനാവുമെന്നതാണ് പ്രധാന പ്രത്യേകത. ഫ്രഞ്ച് അടക്കം വിവിധ ഭാഷകള്‍ ആപ്പിൽ ലഭ്യമാക്കുന്നതിനായി ആലോചിക്കുന്നുണ്ടെന്ന് ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍ പറഞ്ഞു. അതുപോലെ ഇവയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള മറ്റ് രേഖകള്‍ പരിശോധിക്കാനുമാവും. ഗൈഡുമാരെ നല്ല രീതിയില്‍ പരിശീലിപ്പിച്ചെടുക്കാനും ഈ പരിപാടി സഹായകമാവും.
പത്മവിലാസം മാളിക
മുപ്പതു വീഡിയോ ചിത്രങ്ങളില്‍ ഓരോന്നും ഏതു സ്ഥലത്തെത്തുമ്പോള്‍ കാണിക്കണമെന്നു തീരുമാനിക്കാനും ഈ സ്ഥലത്തിന്റെ അക്ഷാംശ-രേഖാംശങ്ങള്‍ കണ്ടുപിടിച്ച് വീഡിയോ ലഭ്യമാക്കേണ്ട സ്ഥലം ഇതോടൊപ്പമുള്ള ഡിജിറ്റല്‍ മാപ്പില്‍ രേഖപ്പെടുത്താനും കഴിയും. ജിയോ കോഡുകള്‍ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ തന്നെ വീഡിയോ ചിത്രങ്ങള്‍ പ്രദർശിപ്പിക്കുകയും ചെയ്യും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ശ്രീപാദം കൊട്ടാരം, പദ്മതീര്‍ഥം, കുതിരമാളിക, കോട്ട, പഴവങ്ങാടി, ഉത്സവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം സമ്പൂർണമായ വിവരശേഖരണം ഈ ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കും.
പുത്തൻ മാളിക പാലസ്
വിനോദസഞ്ചാരികള്‍ക്ക് ഗൈഡുകളുടെ സഹായമില്ലാതെ തന്നെ വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കാനാവുമെന്നതാണ് പ്രധാന പ്രത്യേകത. ഫ്രഞ്ച് അടക്കം വിവിധ ഭാഷകള്‍ ആപ്പിൽ ലഭ്യമാക്കുന്നതിനായി ആലോചിക്കുന്നുണ്ടെന്ന് ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍ പറഞ്ഞു. അതുപോലെ ഇവയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള മറ്റ് രേഖകള്‍ പരിശോധിക്കാനുമാവും. ഗൈഡുമാരെ നല്ല രീതിയില്‍ പരിശീലിപ്പിച്ചെടുക്കാനും ഈ പരിപാടി സഹായകമാവും.
വെട്ടിമുറിച്ച കോട്ട
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഡിജിറ്റല്‍ സംവിധാനം സഹായിക്കും. ആപ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പുരാവസ്തു വകുപ്പിന്റെ ഇത്തരത്തിലെ ആദ്യ സംരംഭമാണിത്. മലബാറിലെ വിവിധ പ്രദേശങ്ങളെക്കുറിച്ചുള്ള ആപ്പുകളും ഇപ്പോൾ വികസിപ്പിച്ച് വരികയാണ്. 'www.keralaarchaeology.org, www.keralaarchives.org' എന്നീ വെബ്‌സൈറ്റുകളും ആരംഭിച്ചിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയെക്കുറിച്ച് വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്മാരകങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവിധ ചിത്രങ്ങളും വീഡിയോകളും ഇതോടൊപ്പം ലഭിക്കും.
പദ്‌മനാഭസ്വാമി ക്ഷേത്രം
കോർപ്പറേഷൻ കൗൺസിലർ പാളയം രാജൻ അധ്യക്ഷത വഹിച്ചു. ജെ. റെജികുമാർ, പുരാവസ്തു വകുപ്പ്, ആർക്കൈവ്സ്; പി. ബിജു, അസിസ്റ്റന്റ് ഡയറക്ടർ, ആർക്കൈവ്സ്; എസ്. അബു, സംവിധായകൻ, മ്യൂസിയം, മൃഗശാല; ആർ. ചന്ദ്രൻ പിള്ള, എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള, ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് മ്യൂസിയം; ടി.കെ. വാസ്തുവിദ്യ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ കരുനദാസ്, കെ.ആർ. പുരാവസ്തു വകുപ്പിലെ പുരാവസ്തു ഗവേഷകയായ സോന എന്നിവർ സംസാരിച്ചു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470